2010-01-29

National Reservation Campaign Kickoff at Pune

   Popular Front of India will start  the two month long National Campaign for Muslim Reservation with the Inaugural Public Meeting to be held at Pune in Maharashtra on Sunday 31 January 2010.  Mr. Syed Shahabuddin (Ex-MP) who is the General Convener of National Movement for Muslim Reservation and Joint Committee of Muslim Organizations for Empowerment will formally inaugurate the National Campaign at Mahatma Phule Ground in Quarter Gate area of the city at 7.00 p.m.  Chairman of Popular Front Mr. E. M. Abdul Rahiman will preside over the function.   Maulana Usman Baig Rashadi (President, All India Imams Council), Mr.  Suresh Khairnar (National Convener, All India Secular Forum), Mr. Abdul Hannan (Social Democratic Party of India) and Mr. Shubhas Ware (Third Front) are among the speakers.

The Campaign for Muslim Reservation during the months of February and March is launched in the backdrop of Justice Rangath Misra Commission report which has recommended 10% reservation to all Muslims in education and government employment. The campaign will include series of public awareness programmes such as pamphlets, posters, exhibitions, street meetings, vehicle caravans, rallies, seminars, street plays and cultural shows in various states during the campaign period.

Wall posters and hand bills highlighting the theme are being circulated in   languages such as Urdu, Hindi, English, Bengali, Marathi, Telugu, Kannada, Tamil, Malayalam and Manipuri to suit the requirements of different states.  The campaign will by and large cover 16 states.  The call for a united movement for Muslim Reservation is well received and the community has come forward to organize awareness programmes in many Muslim concentrated cities.  Popular Front headquarters is so far informed of scheduled programmes at the following places:  Feb 3:  Changanachery in Kerala; Mar 7:  Jaipur ; Feb 14: Goa;  Mar 7:  Nandyal in AP; Feb 20: Muzaffar Nagar in UP; Mar 8:  Patna; Feb 21:  Aligarh; Mar 8:  Jaipur; Feb 22:  Lucknow; Mar 8:   Bangalore; Feb 23:  Azamgarh in UP ; Mar 9:  Indore; Feb 26:  Gulbarga in Karnataka; Mar 10:  Murshidabad in West Bengal; Mar 5:   Hyderabad; Mar 10:  Thiruvananthapuram; Mar 5:  Mysore; Mar 12: Kolkata; Mar 6: Kurnool in AP; Mar 12:  Mangalore; Mar 7:  Darbhanga;  Mar 14:  Imphal.

            A Parliament March is scheduled on 18 March at New Delhi as part of the campaign. 

 

O M A Salam

Secretary, Popular Front of India

Convener, Campaign Committee


2010-01-28

പച്ചയിളക്കി മലപ്പുറത്തെ ചുവപ്പിച്ച കുട്ടി

മലപ്പുറത്തിന്റെ ഹരിതമനസ്സിനെ കൊടിപിടിച്ചും പടനയിച്ചും ചുവപ്പിക്കുകയായിരുന്നു ഇന്നലെ അന്തരിച്ച സി.പി.എം. നേതാവ്‌ കെ.സെയ്‌താലിക്കുട്ടി. യഥാസ്‌ഥിതിക മതപരിസരങ്ങളില്‍നിന്നെത്തിയ സെയ്‌താലിക്ക്‌ കുടുംബത്തിനകത്തും പുറത്തുംനിന്നു വിമര്‍ശനങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടെയും കയ്‌പാര്‍ന്ന ഒട്ടേറെ അനുഭവങ്ങള്‍ നേരിടേണ്ടിവന്നു. ചെറുപ്പത്തിലേ ഇടതുപക്ഷ ആശയങ്ങള്‍ ആവേശിച്ച സെയ്‌താലിക്കുട്ടിയിലൂടെ മികച്ച സംഘാടകനെക്കൂടിയാണ്‌ സി.പി.എമ്മിനു കിട്ടിയത്‌. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളിലൂടെ മലപ്പുറത്ത്‌ പാര്‍ട്ടിക്കു വേരുണ്ടാക്കുന്നതില്‍ സെയ്‌താലിക്കുട്ടിയുടെ

View Original Article

ഇറ്റലിയില്‍ ഹിജഡകള്‍ക്കായി ആദ്യ ജയില്‍

റോം: ഇറ്റലിയില്‍ ഹിജഡകള്‍ക്കായി ആദ്യ ജയില്‍ ഒരുങ്ങുന്നു. വടക്കന്‍ മധ്യ മേഖലയായ ടസ്കാനിയില്‍ എംപോളി നഗരത്തിലാണ് ഹിജഡകള്‍ക്ക് മാത്രമായി ജയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

View Original Article

സൂര്യയുടെ വീട്ടിലെ റെയ്ഡ്: പിന്നില്‍ ഉദയാനിധി?

ഒരാഴ്ച മുമ്പ് തമിഴ് സൂപ്പര്‍താരം സൂര്യ, സംവിധായകന്‍ കെ എസ് രവികുമാര്‍, ഹാസ്യതാരം വടിവേലു എന്നിവരുടെ വീടുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത് വന്‍ വാര്‍ത്തയായിരുന്നു. സിനിമാ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്‍‌കം ടാക്സ് റെയ്ഡ് നടക്കുന്നത് അത്ര പുതുമയുള്ള സംഗതി അല്ലാത്തതിനാല്‍ സിനിമാലോകത്ത് അത് അത്ര വലിയ ചലനം സൃഷ്ടിച്ചില്ല.

എന്നാല്‍ റെഡ് നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു വാര്‍ത്ത പരന്നു. സൂര്യയുടെയും രവികുമാറിന്‍റെയും വടിവേലുവിന്‍റെയും വീടുകളില്‍ റെയ്ഡ് നടന്നതിന് പിന്നില്‍ പ്രശസ്ത നിര്‍മ്മാതാവും തമിഴ്നാട് ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയാനിധി സ്റ്റാലിന്‍ ആണ് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ കോളിവുഡില്‍ ഈ റെയ്ഡും അനുബന്ധ സംഭവങ്ങളും ചര്‍ച്ചാ വിഷയമായി മാറി.

View Original Article

രാമലിംഗ രാജു പാപ്പരെന്ന് യു.എസ്. കോടതി

ന്യൂയോര്‍ക്ക്: സത്യം കംപ്യൂട്ടേഴ്‌സിന്റെ സ്ഥാപകന്‍ രാമലിംഗ രാജുവിനെ അമേരിക്കന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. സത്യത്തിന്റെ കണക്കുകളില്‍ 7,800 കോടി രൂപ തിരിമറി നടത്തിയതിനെ തുടര്‍ന്ന് തടവ് ശിക്ഷ നേരിടുന്ന രാജുവിന് ഇതോടെ കോടതി ചിലവുകള്‍ നല്‍കേണ്ടി വരില്ല. രാമലിംഗ രാജുവിനെ കൂടാതെ സഹോദരന്‍ രാമ രാജുവിനെയും കമ്പനിയുടെ ധനകാര്യ വിഭാഗം മേധാവിയായിരുന്ന ശ്രീനിവാസ് വദ്‌ലാമണിയെയും കോടതി പാപ്പരായി പ്രഖ്യാപിച്ചു. സത്യത്തിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് രാമരാജു. 2009 ഒക്ടോബറില്‍ സമ്മര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയില്‍ കോടതി ചിലവുകള്‍ വഹിക്കാന്‍ പ്രാപ്ത്തിയില്ലെന്ന് മൂവരും വ്യകതമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ വിധി.



View Original Article

മലിനീകരണ നിയന്ത്രണം: ഇന്ത്യ 163 ാം സ്ഥാനത്ത്

വാഷിങ്ടണ്‍: മലിനീകരണനിയന്ത്രണം നടപ്പിലാക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 123. ചൈന (123 ാം റാങ്ക്), ബ്രസീല്‍ (62 ാം റാങ്ക്), റഷ്യ (69 ാം റാങ്ക് ) എന്നീ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യയുടെ മുകളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഐസ്‌ലാന്റാണ് മലിനീകരണനിയന്ത്രണത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. കൊളമ്പിയ സര്‍വകലാശാലയും യേല്‍ സര്‍വകലാശാലയും തയ്യാറാക്കിയ പട്ടിക വേള്‍ഡ് ഇക്‌ണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലാണ് പുറത്തുവിട്ടത്. വായു, വെള്ളം, ജൈവവൈവിധ്യം, വനം തുടങ്ങി പത്തുവിഭാഗങ്ങളിലായി നടത്തിയ കണക്കെടുപ്പിലൂടെയാണ് 163 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ 61-ാം സ്ഥാനത്താണ് അമേരിക്ക.



View Original Article

ആപ്പിള്‍ ‘എെ പാഡ്’വിപണിയില്‍

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണല്ല, എെ പോഡുമല്ല. ഇതു രണ്ടിനുമിടയിലുള്ള ആപ്പിളിന്‍റെ പുതിയ അവതാരം ‘എെ പാഡ് ടാബ്ലറ്റ് വിപണിയിലെത്തി.10 ഇഞ്ച് വലിപ്പവും അരയിഞ്ച് കനവും മാത്രമുള്ള, ലാപ്‌ടോപ് കംപ്യൂട്ടറിന്‍റെയും എെ പോഡിന്‍റെയും പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്ന പുതിയ ആപ്പിള്‍ എെ പാഡില്‍ വിഡിയോ ഗെയിം മുതല്‍

View Original Article

വിവാഹത്തില്‍ നിന്നും സാനിയ പിന്‍മാറി

ഹൈദരാബാദ്:  ബാല്യകാല സുഹൃത്ത് മുഹമ്മദ് സോറാബ് മിര്‍സയുമായുള്ള വിവാഹത്തില്‍ നിന്ന് ഇന്ത്യന്‍ ടെന്നിസിലെ താരറാണി സാനിയ മിര്‍സ പിന്‍മാറി. കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നെങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് പരസ്പരം പൊരുത്തപ്പെടാന്‍ കഴിയിലെ്ലന്നു മനസിലായത്. സോറാബിന് എല്ലാവിധ ഭാവുകങ്ങളും

View Original Article

ജാഥകള്‍ നിരോധിക്കണമെന്ന ഹര്‍ജി ഫയലില്‍

കൊച്ചി നഗരത്തില്‍ വന്‍ ജാഥകള്‍ നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നഗരത്തില്‍ 500-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ജാഥകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ വെല്‍ഫെയറാണു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കലക്റ്റര്‍ക്കും നോട്ടീസയക്കാന്‍ ആക്റ്റിങ് ചീഫ്

View Original Article

2010-01-25

അതിരുകളില്ലാത്ത വാനമ്പാടി‍‍

നീലത്താമരയിലെ 'അനുരാഗ വിലോചനനായി' എന്ന ഗാനം പാടിയിരിക്കുന്ന മിടുക്കി ഒരു മറുനാട്ടുകാരിയാണെന്നു മലയാളികളില്‍ പലര്‍ക്കും അറിയില്ല. ശ്രേയാ ഘോഷാല്‍. വയസ്‌ 25 ആകുന്നതേയുള്ളൂ ശ്രേയയ്‌ക്ക്. പക്ഷേ വീട്ടിലെ സ്വീകരണ മുറിയില്‍ ഇതുവരെ നിരന്നത്‌ മികച്ച ഗായികയ്‌ക്കുള്ള നാലു ദേശീയ അവാര്‍ഡുകളാണ്‌. അതില്‍ ഒന്ന്‌ ഹാട്രിക്‌ നേട്ടം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌. ചിത്രയ്‌ക്കു പോലും സാധിക്കാത്തത്‌!

View Original Article

മലയാളസിനിമയ്‌ക്കു തിരിച്ചടിയുടെ പാഠഭേദങ്ങള്‍‍

മലയാളസിനിമയ്‌ക്കു വീണ്ടുവിചാരത്തിനുള്ള ചൂണ്ടുപലകയാവുകയാണു 2008-ലെ ദേശീയ ചലച്ചിത്രപുരസ്‌കാര നിര്‍ണയം. 56 വര്‍ഷത്തിനിടെ, മലയാളികളും മലയാള സിനിമകളും ഇത്ര അവഗണിക്കപ്പെട്ട മറ്റൊരവസരമുണ്ടായിട്ടില്ല, തൊണ്ണൂറ്റാറിലോ മറ്റോ ഒന്നു പിന്തള്ളപ്പെട്ടുപോയി എന്നതൊഴിച്ചാല്‍. അതുകൊണ്ടുതന്നെ, ചരിത്രപരമായ ഈ തിരിച്ചടി, നമുക്കു ചില പാഠങ്ങളും പാഠഭേദങ്ങളും നല്‍കുന്നുണ്ട്‌. നിര്‍മാണച്ചെലവു നിയന്ത്രണവും സംഘടന ശക്‌തിപ്പെടുത്തലും മുഖ്യ അജന്‍ഡയാക്കി മലയാള സിനിമാവ്യവസായത്തെ സംരക്ഷിക്കാന്‍ ഉദ്യമിക്കുന്നവര്‍ക്ക്‌

View Original Article

ഹിഡിംഗ് റഷ്യ വിടുന്നു: റാഞ്ചാന്‍ ക്ലബ്ബുകള്‍

മോസ്കോ: പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബുകളുടെ സ്വപ്ന പരിശീലകനായ ഗൂസ് ഹിഡിംഗ് റഷ്യന്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഉപേക്ഷിക്കുന്നു. ഹിഡിംഗിന്‍റെ നീക്കം മുന്നില്‍ കണ്ട് അദ്ദേഹത്തെ റാഞ്ചാനായി ലീഗ് ക്ലബ്ബുകള്‍ മത്സരം തുടങ്ങിയതായിട്ടാണ് വിവരം.

View Original Article

തേങ്ങാപറിക്കും യന്ത്രം: ആദ്യകടമ്പ കടന്നത് 88 പേര്‍

തിരുവനന്തപുരം: തെങ്ങില്‍കയറാതെ തേങ്ങ പറിക്കുന്നതിനുള്ള യന്ത്രം രൂപകല്‍പ്പന ചെയ്യാന്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച മത്സരത്തില്‍ ആദ്യ കടമ്പ കടന്നത് 88 പേര്‍. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച 488 പേരില്‍ നിന്നാണ് ഇതുവരെ 88 പേരെ തിരഞ്ഞെടുത്തത്. അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായിട്ടില്ല. ഇത് ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കി നൂറോളം പേരെ അഭിമുഖത്തിന് തിരഞ്ഞെടുക്കാനാണ് തീരുമാനം. ഫിബ്രവരി മൂന്നാംവാരം അഭിമുഖം നടക്കും. ഏറ്റവും മികച്ച യന്ത്രത്തിന്റെ നിര്‍മ്മാതാവിന് ഒന്നാം സമ്മാനമായി പത്തുലക്ഷം രൂപ നല്‍കും. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശ കമ്പനികളുമുണ്ട്. സോഫ്റ്റ് വേര്‍ ഉപയോഗിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ കൂട്ടത്തിലുണ്ട്.



View Original Article

മൊബൈല്‍ ടി.വി: 74 ശതമാനം വിദേശനിക്ഷേപത്തിന് അംഗീകാരം

ന്യൂഡല്‍ഹി: മൊബൈല്‍ ടെലിവിഷന്‍ സേവനരംഗത്ത് 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) ശുപാര്‍ശ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ചു. സ്വാഭാവികവഴിയിലൂടെയുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിനാണ് 'ട്രായ്' ശുപാര്‍ശ ചെയ്തത്. മൊബൈല്‍ ടി.വി. സര്‍വീസിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന നിര്‍ദേശവും മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏതു സാങ്കേതികവിദ്യ സ്വീകരിക്കണമെന്നത് സേവനദാതാവിനു തീരുമാനിക്കാം. ഈ സാങ്കേതികവിദ്യ പക്ഷേ, കാര്യക്ഷമത തെളിയിച്ചതായിരിക്കണം. ടെലികോം മേഖലയിലെ സാമ്പത്തികവികസനത്തിനും ധനശേഖരണത്തിനും വിദേശനിക്ഷേപം സുപ്രധാനമാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും അന്താരാഷ്ട്രനിലവാരത്തിലേക്കുയരാനും വിദേശ വിപണികളില്‍ കാലുറപ്പിക്കാനും ഇതു സഹായമാകും. ട്രായിയുടെ ശുപാര്‍ശ സംബന്ധിച്ച് മന്ത്രാലയത്തിന്റെ നിലപാട് കഴിഞ്ഞാഴ്ച അവരെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഭൂതല മൊബൈല്‍....



View Original Article

സീഡ് ക്വിസ്: ആരതി അനിലിന് ഒന്നാംസ്ഥാനം

സൈലന്റ്‌വാലി: സംസ്ഥാനതല സീഡ് ക്വിസ്സിന് ആവേശകരമായ പരിസമാപ്തി. സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ ശനിയും ഞായറുമായി നടന്ന സീഡ്-പ്രശേ്‌നാത്തരിയില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആരതി അനിലിന് ഒന്നാംസ്ഥാനം (104 പോയന്റ്). പാലക്കാട് വെള്ളിനേഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. അശ്വതി രണ്ടാംസ്ഥാനവും (87), കണ്ണൂര്‍ മാത്തില്‍ ജി.എച്ച്.എസ്.എസ്സിലെ പി. സരിന്‍ (85) മൂന്നാംസ്ഥാനവും നേടി. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഒന്നാംസ്ഥാനക്കാരാണ് പത്തു റൗണ്ടുകളിലായി നടന്ന പ്രശേ്‌നാത്തരിയില്‍ പങ്കാളികളായത്. മാതൃഭൂമിയും ലേബര്‍ഇന്ത്യയും ആലുവ പരിസ്ഥിതി സംരക്ഷണ സംഘവും ചേര്‍ന്ന് ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെയാണ് പ്രശേ്‌നാത്തരി സംഘടിപ്പിച്ചത്. സംസ്ഥാന ശാസ്ത്രമേളയിലെ ഗണിതം പ്രശേ്‌നാത്തരിയില്‍ രണ്ടാംസ്ഥാനക്കാരിയാണ് ആരതി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റല്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററിന്റെ ക്വിസ്....



View Original Article

തരിശുഭൂമി രഹിത സംസ്ഥാനം ലക്ഷ്യം

തരിശുഭൂമി രഹിത കേരളമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍. പൊലിക മലബാര്‍ ഫാം ഫെസ്റ്റ് 2010ന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തരിശുഭൂമിയായി കിടന്ന കാട്ടാമ്പള്ളി പോലുള്ള സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കി. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കാര്‍ഷിക മേഖലയോട് ഇപ്പോള്‍ ജനങ്ങള്‍ക്കു താത്പര്യം വന്നു തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം 211 സ്കൂളുകള്‍ നെല്‍ക്കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നത് അതിനു തെളിവാണ്- മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തു ഡിസംബര്‍ മാസത്തില്‍ കൊന്നമരം പൂത്തിട്ടുണ്ട്. ഇതു പ്രകൃതിയുടെ താക്കീതാണ്. വരും വര്‍ഷങ്ങളില്‍ രണ്ടു കോടി മനുഷ്യര്‍ കൂടി പട്ടിണി അനുഭവിക്കുമെന്നാണു പഠനങ്ങള്‍ പറയുന്നത്.
ഇതെല്ലാം മനുഷ്യന്‍ പ്രകൃതിയോടു കാണിക്കുന്ന അഹങ്കാരം മൂലമാണ്. മണ്ണിനെ വണങ്ങുക, മഴ നനയുക, അഹങ്കാരം കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. സാജു ലൂക്കോസ് മുഖ്യാതിഥിയായിരുന്നു. മികച്ച വിളകള്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കു സമ്മാനദാനം നടത്തി

View Original Article

2010-01-24

പ്രിയങ്കയെ കാണാന്‍ ആരാധകന്റെ പെടാപ്പാട്!

ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയെ നേരിട്ടൊന്ന് കാണാന്‍ വലിയ പ്രയാസമെന്നാണ് സിനിമാ രംഗത്തുള്ളവരുടെ പൊതുവെയുള്ള പരാതി. എന്നാല്‍, ആരാധന അസ്ഥിക്കുപിടിച്ച ഒരു ആരാധകന്‍ കാത്തിരിപ്പ് ഒരു പ്രശ്നമേയല്ല എന്ന് തെളിച്ചിരിക്കുകയാണ്.

പ്രിയങ്കയെ ഒരുനോക്ക് കാണാനായി ഈ കടുത്ത ആരാധകന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അവരുടെ വീടിന് പരിസരത്ത് കറങ്ങിനടക്കുകയാണ്. യാരി റോഡിലുള്ള പ്രിയങ്കയുടെ വസതിക്ക് വെളിയില്‍ സെക്യൂരിറ്റിയെ കണ്ടില്ലെങ്കിലും ഈ ആരാധകന്‍ എപ്പോഴും കാണും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ!

View Original Article

മൃണാള്‍ പാണ്ഡെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മൃണാള്‍ പാണ്ഡയെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണായി നിയമിച്ചു. അരുണ്‍ ഭട്‌നാഗര്‍ രാജിവെച്ച ഒഴിവിലാണ് പുതിയ മേധാവിയായി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അവരെ നിയമിച്ചത്. ലോക്‌സഭാ ടി.വിയില്‍ 'ബാത്തോണ്‍ ബാത്തോണ്‍ മേന്‍' എന്ന പേരില്‍ പ്രതിവാര അഭിമുഖ പരിപാടി നടത്തുന്ന മൃണാള്‍ പാണ്ഡെ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ എഡിറ്ററുമാണ്. ദൂരദര്‍ശനിലും സ്റ്റാര്‍ ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുള്ള മൃണാള്‍ പാണ്ഡെ വനിതാ മാസികയായ വാമയുടെ എഡിറ്ററുമായിരുന്നു. പുതിയ പദവിയില്‍ 2011 ഏപ്രില്‍ 30 വരെയാണ് അവരുടെ കാലാവധി.



View Original Article

യുഎസ് നാവികസേന 7 വര്‍ഷത്തിനു ശേഷം ഇറാഖ് വിട്ടു

ബഗ്ദാദ്: ഏഴു വര്‍ഷത്തിനു ശേഷം യുഎസ് നാവികസേന ഇറാഖില്‍ നിന്നു പിന്തിരിഞ്ഞു. ചുമതലകള്‍ കരസേനയ്ക്കു കൈമാറിയാണു നാവികസേന ഇറാഖില്‍ നിന്നു മടങ്ങിയതെന്ന് യുഎസ് നാവിക വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ, അഫ്ഗാനിസ്ഥാനില്‍ ശക്തിപ്പെടുന്ന യുഎസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍  ഇറാഖില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ

View Original Article

പട്ടിണി മരണം തടയണമെന്ന് ഒറീസയോട് സുപ്രീംകോടതി

ഭുവനേശ്വര്‍: വരള്‍ച്ചയുടെ പിടിയിലായ ഒറീസയിലെ 15 ജില്ലകളിലുള്ളവരെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ ഭക്ഷണം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി സമിതിയുടെ നിര്‍ദേശം. ഒന്പതു വര്‍ഷത്തിനിടെ സംസ്ഥാനത്ത്  400ലധികം പട്ടിണി മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇൗ നിര്‍ദേശം. ഇതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമിതി

View Original Article

മലയാളം സംസാരിക്കുന്ന ഭീകരന്‍ അറസ്റ്റില്‍

മലയാളമടക്കം നിരവധി ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന താലിബാന്‍ ഭീകരന്‍ ബിഹാര്‍ പോലീസ് കസ്റ്റഡിയില്‍.
ഇയാള്‍ അഫ്ഗാന്‍ സ്വദേശിയാണെന്നു സംശയിക്കുന്നു. ബംഗ്ലാദേശിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഖാന്‍ മിര്‍സ എന്നു വിളിപ്പേരുള്ള ഇയാളുടെ യഥാര്‍ഥ പേര് ഗുലാം റസൂല്‍ ഖാന്‍

View Original Article

2010-01-23

ദുബയ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വ്യാഴ്‌ാഴ്‌ച മുതല്‍


കബീര്‍ എടവണ്ണ

ദുബയ്‌. പതിനഞ്ചാമത്‌ ?ui=2&view=att&th=1265c41e104f62d9&attid=0.1&disp=attd&realattid=ii_1265c41e104f62d9&zwദുബയ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌്‌്‌ (ഡി.എസ്‌.എഫ്‌്‌്‌) വ്യാഴ്‌ാഴ്‌ച തിരശ്ശീല ഉയരും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ സന്ദര്‍ശകരായി എത്തുന്ന മേള ഫിബ്രുവരി 28 വരെ നീ്‌ നില്‍ക്കും പ്രത്യേക അലങ്കാരം ചെയ്‌ത സ്വര്‍ണ്ണാഭരണങ്ങളാണ്‌ ഇത്തവണത്തെ മേളയുടെ പ്രത്യേകത. സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതല്‍ വാങ്ങുന്ന ഇന്ത്യക്കാരായ സന്ദര്‍ശകരുടെ എണ്ണം ഇത്തവണ 10% കൂടുതലായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഡി.എസ്‌. എഫ്‌. മാര്‍ക്കറ്റിംഗ്‌ വിഭാഗം മേധാവി മുഹമ്മദ്‌ കമാലി പറഞ്ഞു. 6,000 ചില്ലറ വില്‍പനക്കാര്‍ ഇത്തവണ മേളയില്‍ പങ്കാളികളാണ്‌. ഈ വര്‍ഷത്തെ മേളയില്‍ 2.67 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2008 ലെ മേളയില്‍ 3.35 ദശലക്ഷം പേരാണ്‌ മേളയില്‍ എത്തിയത്‌.

16 ദിവസത്തിലാദ്യമായി ബര്‍ലിനു സൂര്യ ദര്‍ശനം

ബര്‍ലിന്‍: പതിനാറു ദിവസത്തിനുള്ളില്‍ ആദ്യമായി സൂര്യന്‍ ബര്‍ലിന്‍കാരുടെ ആകാശത്തു മൂടല്‍ മഞ്ഞില്‍ നിന്നും മേഘപാളികള്‍ക്കിടയില്‍ തെളിഞ്ഞു. ഇതോടെ 46 വര്‍ഷത്തിന്‌ മുമ്പുള്ള റെക്കോര്‍ഡ്‌ തിരുത്തിക്കുറിച്ചു. 1964 ഏപ്രില്‍ മെയ്‌ മാസത്തിലാണ്‌ തുടര്‍ച്ചയായി 11 ദിവസത്തോളം സൂര്യന്‍ തെളിയാത്ത നാടായി ജര്‍മനി അറിയപ്പെട്ടത്‌.
ശൈത്യകാലത്തിനും ഇതോടെ അല്‍പ്പം ആശ്വാസം. കുറച്ചു മിനിറ്റു നേരത്തക്കു മാത്രമായിരുന്നു എങ്കിലും

View Original Article

ബോഡിഗാര്‍ഡ്: ഒരു ശരാശരി സിനിമ!

എന്തായാലും ആദ്യ ഷോ തന്നെ ചിത്രം കണ്ടു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ കണ്ണുകളില്‍ വല്ലാത്തൊരു മൂടല്‍ പോലെ, മനസിലും. ഇതാണോ സിദ്ദിഖ് വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്ന സിനിമ? ഈ സിനിമയ്ക്കായാണോ നയന്‍‌താര മലയാളത്തിനു വേണ്ടി തന്‍റെ വിലപ്പെട്ട ദിനങ്ങള്‍ നീക്കിവച്ചത്? എന്തായാലും, ദിലീപിന് സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് തുടരുകയാണ്. ഘോഷിക്കപ്പെട്ടതുപോലെ ബോഡിഗാര്‍ഡ് ഒരു മികച്ച അനുഭവമല്ല, ഒരു തരത്തിലും.

സിദ്ദിഖ് - ലാല്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായതിന് കാരണങ്ങള്‍ പലതാണ്. കണ്ണീരിന്‍റെ നനവുള്ള, നന്‍‌മയുള്ള ചിരിയായിരുന്നു അവയുടെ മുഖമുദ്ര. ഹിറ്റ്ലറിന് ശേഷം സിദ്ദിഖ് നഷ്ടപ്പെടുത്തിയതും ആ സിദ്ധിയാണ്. സ്ലാപ്സ്റ്റിക് കോമഡികള്‍ ഒരു പരിധി വിട്ടാല്‍ അലര്‍ജിയാകും. ബോഡിഗാര്‍ഡിലൂടെ സിദ്ദിഖ് ഇത്തരം അലര്‍ജി പരത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ‘പറക്കും തളിക’ ഈ ചിത്രത്തെ അപേക്ഷിച്ച് എത്ര ഭേദമാണെന്ന് തോന്നിപ്പോകും.

View Original Article

ദേശീയ ചലച്ചിത്രപുരസ്‌കാരം: അന്തഹീന്‍ മികച്ചചിത്രം

ന്യൂഡല്‍ഹി: 2008 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ അവാര്‍ഡുകളും മറാഠി, ബംഗാളി,ഹിന്ദി ചിത്രങ്ങള്‍ നേടിയപ്പോള്‍ മലയാള ചിത്രങ്ങള്‍ ഇക്കുറി പൂര്‍ണ്ണമായും തഴയപ്പെട്ടു. പ്രമുഖ അവാര്‍ഡുകളൊന്നും ഇത്തവണ മലയാളത്തിനില്ല. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ബംഗാളിചിത്രം അന്തഹീന്‍ ആണ് മികച്ച ചിത്രം. നാന്‍ കടുവുള്‍ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ബാല മികച്ച സംവിധായകനായി. ജോഗ്വ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് ഉപേന്ദ്ര ലിമായെ മികച്ച നടനായും ഫാഷന്‍ എന്ന ഹിന്ദിചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക ചോപ്ര മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ ആണ് മികച്ച മലയാളം ചിത്രം. മധുസൂദനന്‍ സംവിധാനം ചെയ്ത മലയാളചിത്രം ബയോസ്‌കോപ്പിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മികച്ച തമിഴ് സിനിമ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം. പുതുമുഖസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം നീരജ് പാണ്ഡെ (എ വെനസ് ഡേ) നേടി. ജനപ്രിയചിത്രമായി ഓയേ ലക്കി ലക്കി ഓയേ തിരഞ്ഞെടുത്തു. മറാഠി ചിത്രമായ ഗന്ധയിലൂടെ....



View Original Article

വിദേശചാനലിന്റെ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

മലപ്പുറം : നാഷനല്‍ ജ്യോഗ്രഫി ചാനലിന് വേണ്ടി ചിത്രീകരണത്തിനെത്തിയ സംഘത്തെ മലപ്പുറത്തിനടുത്ത് എടയപ്പാലത്ത് നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. സ്ത്രീകളുടെ കുളിക്കടവിലെ ചിത്രങ്ങള്‍ പകര്‍ത്തിയതാണ് പ്രശ്‌നമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊടിഞ്ഞിയില്‍ ഇരട്ടകുട്ടികളുടെ ഗ്രാമം ചിത്രീകരിക്കുന്നതിന് ഡല്‍ഹിയില്‍ നിന്നെത്തിയതായിരുന്നു സംഘം. മടങ്ങുന്ന വഴിക്കാണ് കടവില്‍ എത്തിയത്. കടവിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് സ്ത്രീകള്‍ വിലക്കിയെങ്കിലും അവര്‍ ചിത്രീകരണം തുടര്‍ന്നതാണ് ആളുകളെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. വിദേശികളായ പോള്‍ നെല്‍സണ്‍, കാമിലാ ബാങ്ക്, ഡല്‍ഹി സ്വദേശി വീര്‍ഭദ്രസിങ്ങ്, വിവര്‍ത്തകനായ മലയാളി ബിന്നി ഫിലിപ്പ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വേറെയും രണ്ടുപേര്‍ സംഘത്തിലുണ്ടായിരുന്നു. സ്ത്രീകള്‍ അലക്കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും തങ്ങള്‍ കടവുമാത്രമാണ് ചിത്രീകരിച്ചതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്ക് നാട്ടുകാര്‍ സ്ഥലം വിട്ടിരുന്നു. സംഘാംഗങ്ങള്‍....



View Original Article

മൃണാള്‍ പാണ്ഡെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മൃണാള്‍ പാണ്ഡയെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണായി നിയമിച്ചു. അരുണ്‍ ഭട്‌നാഗര്‍ രാജിവെച്ച ഒഴിവിലാണ് പുതിയ മേധാവിയായി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അവരെ നിയമിച്ചത്. ലോക്‌സഭാ ടി.വിയില്‍ 'ബാത്തോണ്‍ ബാത്തോണ്‍ മേന്‍' എന്ന പേരില്‍ പ്രതിവാര അഭിമുഖ പരിപാടി നടത്തുന്ന മൃണാള്‍ പാണ്ഡെ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ എഡിറ്ററുമാണ്. ദൂരദര്‍ശനിലും സ്റ്റാര്‍ ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുള്ള മൃണാള്‍ പാണ്ഡെ വനിതാ മാസികയായ വാമയുടെ എഡിറ്ററുമായിരുന്നു. പുതിയ പദവിയില്‍ 2011 ഏപ്രില്‍ 30 വരെയാണ് അവരുടെ കാലാവധി.



View Original Article

മൊബൈലുമായി സ്‌കൂളില്‍; 13-കാരിക്ക്‌ ചാട്ടയടി

റിയാദ്‌: സ്‌കൂളില്‍ മൊബൈല്‍ ഉപയോഗിച്ചതിന്‌ പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിക്ക്‌ ചാട്ടയടിയും രണ്ടു മാസത്തെ ജയില്‍ ശിക്ഷയും. സൗദിയിലെ റിയാദിലുള്ള പതിമൂന്ന്‌ വയസുകാരിയാണ്‌ മൊബൈല്‍ ഉപയോഗിച്ചതിന്‌ ക്രൂരമായി ശിക്ഷിക്കപ്പെട്ടത്‌. തൊണ്ണൂറു ചാട്ടയടിയാണ്‌ കുട്ടിയ്‌ക്ക് വിധിച്ചത്‌. ജുബൈലിലെ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.
ക്ലാസിലെ മറ്റ്‌ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ വെച്ച്‌ ചാട്ടയടി നല്‍കണമെന്നും വിധിയില്‍ പറയുന്നു. സൗദിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള

View Original Article

സുരാജിന്റെ ടൈം പൊളപ്പന്‍ തന്നണ്ണാ...?

കഴിഞ്ഞ വര്‍ഷം സാമ്പത്തിക വിജയം നേടിയ അപൂര്‍വം ചിത്രങ്ങളുടെ പട്ടികയിലായിരുന്നു സുരാജ്‌ വെഞ്ഞാറമ്മൂട്‌ നായകനായ ഡ്യൂപ്ലിക്കേറ്റും. പറ്റിയ കഥാപാത്രം ഒത്തുവന്നപ്പോള്‍ ചുമ്മാ കേറിയങ്ങ്‌ നായകനായെന്നാണ്‌ ഇതേക്കുറിച്ച്‌ സുരാജ്‌ അന്നു പറഞ്ഞിരുന്നു. ഇനി ഇത്തരമൊരു പരീക്ഷണത്തിന്‌ ചാടിപ്പുറപ്പെടും മുന്‍പ്‌ രണ്ടാമതൊന്നു കൂടി ആലോചിക്കുമെന്നും സുരാജ്‌ പറഞ്ഞിരുന്നു. പിന്നീട്‌ ഓഫ്‌ ബീറ്റ്‌ ചിത്രമായ കേരളാ കഫേയിലെ

View Original Article

എന്തിരനില്‍ ഐശ്വര്യ ഗ്ലാമര്‍ റോളില്‍‍

രജനീകാന്ത്‌ നായകനായ ബിഗ്‌ ബഡ്‌ജറ്റ്‌ സയന്‍സ്‌ ഫിക്ഷന്‍ എന്തിരനില്‍ മുന്‍ ലോക സുന്ദരി ഐശ്വര്യാ റായ്‌ ഗ്ലാമര്‍ വേഷത്തിലെന്ന്‌ അഭ്യൂഹം. ചിത്രത്തിന്റേതായി പ്രചരിക്കുന്ന ഫോട്ടോകളില്‍ ഐശ്വര്യയുടെ വേഷവിധാനമാണ്‌ അഭ്യൂഹത്തിനു തിരികൊളുത്തിയിരിക്കുന്നത്‌. പ്രത്യേക തരത്തിലുള്ള കോസ്‌റ്റ്യുമുകളാണ്‌ ഐശ്വര്യയ്‌ക്ക് വേണ്ടി എന്തിരനില്‍ സംവിധായകന്‍ ഷങ്കര്‍ തയാറാക്കിയിരിക്കുന്നത്‌. നൃത്തരംഗങ്ങളിലും മറ്റും രജനിയോട്‌ ഒപ്പം നില്‍ക്കുന്ന പ്രകടനമാണ്‌ ഐശ്വര്യയുടേതെന്നാണ്‌

View Original Article

പോക്കിരിമാര്‍ ഇറങ്ങുന്നു

നവാഗതനായ വൈശാഖ്‌ സംവിധാനം ചെയ്യുന്ന താരസമ്പന്നമായ ചിത്രം പോക്കിരിരാജയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ തുടങ്ങി. മമ്മൂട്ടി, പൃഥ്വിരാജ്‌, തെന്നിന്ത്യന്‍ താരം ശ്രേയ ശരണ്‍ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. മമ്മൂട്ടിയും പൃഥ്വിരാജും സഹോദരന്‍മാര്‍ ആകുന്നുവെന്ന പ്രത്യേകതയും പോക്കിരിരാജയ്‌ക്കുണ്ട്‌. മുന്‍പ്‌ വണ്‍വേ ടിക്കറ്റ്‌ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. ശ്രേയയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്‌.

View Original Article

പൊങ്കല്‍ കഴിഞ്ഞപ്പോള്‍ ‘ബ്രദേഴ്സ്’ ഹാപ്പിയായി!

പൊങ്കല്‍ റിലീസുകളായ ആയിരത്തില്‍ ഒരുവനും കുട്ടിയും സൂപ്പര്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ തമിഴകത്തിലെ രണ്ട് സഹോദരങ്ങള്‍ക്ക് അഭിമാനിക്കാം. ഈ സഹോദരങ്ങള്‍ ആരാണെന്നോ? ധനുഷും ജ്യേഷ്ഠന്‍ സെല്‍‌വരാഘവനും. പൊങ്കല്‍ യുദ്ധത്തില്‍ ഇരുവരും വിജയിച്ചിരിക്കുന്നു. കാരണം പൊങ്കല്‍ സൂപ്പര്‍ ഹിറ്റായ കുട്ടിയിലെ നായകന്‍ ധനുഷാണെങ്കില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘ആയിരത്തില്‍ ഒരുവന്‍’ സംവിധാനം ചെയ്തിരിക്കുന്നത് ജ്യേഷ്ഠന്‍ സെല്‍‌വരാഘവനാണ്!

View Original Article

'മുംബൈ' ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കാനാവില്ല-പാകിസ്താന്‍

ഇസ്‌ലാമാബാദ്: മുംബൈ മാതൃകയില്‍ ഇന്ത്യയില്‍ ഇനി ഭീകരാക്രമണം നടക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി അമേരിക്കയെ അറിയിച്ചു. ഇസ്‌ലാമാബാദ് സന്ദര്‍ശിച്ച യു.എസ്. പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിനോടാണ് ഗീലാനി ഇക്കാര്യം പറഞ്ഞതെന്ന് 'ഡോണ്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ''മുംബൈ മാതൃകയിലുള്ള ഭീകരാക്രമണങ്ങള്‍ ഏറെക്കുറെ എല്ലാ ദിവസങ്ങളിലും പാകിസ്താനിലുണ്ടാകുന്നുണ്ട്. ഞങ്ങള്‍ക്ക് സ്വന്തം പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതിരിക്കെ ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാവില്ലെന്ന് എങ്ങനെ ഉറപ്പുനല്‍കാനാവും?'' -ഗീലാനി ഗേറ്റ്‌സിനോടു ചോദിച്ചു. ഉഭയകക്ഷി സമാധാനസംരംഭങ്ങളും ഭീകരവിരുദ്ധ നടപടികളും വെവ്വേറെ കാണുകയെന്നതു തന്നെയാണ് ഫലപ്രദമായ നടപടിയെന്നും ഗീലാനി അഭിപ്രായപ്പെട്ടു. മുംബൈ ആക്രമണം ആസൂത്രണംചെയ്തുവെന്ന് ഇന്ത്യ ആരോപിക്കുന്ന ജമാഅത്തുദ്ദവ മേധാവി ഹഫ്രിഡ് സയീദിന്റെ കാര്യം പരോക്ഷമായി ചര്‍ച്ചയില്‍ വന്നു. തെളിവുകളില്ലാതെ ആരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്താന്‍....



View Original Article

കുര്യന്‍ ജോസഫ് ആക്റ്റിങ് ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ് വിരമിച്ചതിനെ തുടര്‍ന്നാണു നിയമനം. ഷിംല ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമനം കാത്തിരിക്കുകയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. 1953ല്‍ കാലടിയില്‍ ജനിച്ച അദ്ദേഹം തിരുവനന്തപുരം ലോ അക്കാഡമിയി ല്‍ നിന്ന്

View Original Article

കോമണ്‍ വാര്‍ഡ് യാഥാര്‍ഥ്യമാകുമ്പോള്‍

ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിലെ അഞ്ചു ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജുകളിലും നിലവില്‍ വരുന്ന പുതിയ പരിഷ്കാരങ്ങളുടെ ആദ്യാവസാന ലക്ഷ്യം ഒന്നേയൊന്നു മാത്രമാണ്. രോഗികള്‍ക്കു മെച്ചപ്പെട്ട ചികില്‍സ. കഴിഞ്ഞ ദിവസം ആരോഗ്യ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പുറപ്പെടുവിച്ച വിശദ മാര്‍ഗനിര്‍ദേശരേഖയില്‍ പറയുന്ന പല കാര്യങ്ങളും യഥാര്‍ഥത്തില്‍ പുതിയതല്ല. മുമ്പേതന്നെ നിലവിലുള്ള

View Original Article

2010-01-22

പുകവലി ശ്വാസകോശത്തിന്റെ ശത്രു‍

പുകവലി ജീവിതത്തിനു ഹാനികരമെന്ന മുന്നറിയിപ്പുംഅപകട കൂചനയായ ചിത്രങ്ങളും സിഗരറ്റു പായ്‌ക്കറ്റിനു മുകളില്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്‌. എങ്കിലും പലരും പുകവലി നിര്‍ത്താറില്ല എന്നതാണ്‌ സത്യം. പുകവലി എന്ന ദുശീലം വളരെ അപകടകാരിയാണ്‌. പുകവലികൊണ്ട്‌ ലോകത്തില്‍ എല്ലാ വര്‍ഷവും ഏകദേശം 30 ലക്ഷം പേര്‍ മരിക്കുന്നു. ഭാരതത്തില്‍ ഒരു വര്‍ഷം ഏകദേശം ഏഴുലക്ഷം പേര്‍ മരിക്കുന്നത്‌

View Original Article

മുന്നാഭായ്‌ 3: സഞ്ജയ്‌ ദത്തിന്‌b പകരം അമീര്‍?

ബോളിവുഡ്‌ ഇപ്പോള്‍ രാജ്‌ കുമാര്‍ ഹിറാനി എന്ന സംവിധായകന്‌ ചുറ്റുമാണ്‌ കറങ്ങുന്നത്‌. ത്രീ ഇഡിയറ്റ്‌സിന്റെ മഹാവിജയത്തോടെ ഹിറാനിയുടെ അടുത്ത സിനിമ ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം എങ്ങും അലയടിക്കുന്നു. നിര്‍മ്മാതാക്കളും സൂപ്പര്‍ താരങ്ങളും അദ്ദേഹത്തെ സമീപിച്ച്‌ അടുത്ത സിനിമ തങ്ങള്‍ക്കു വേണ്ടി ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍, രാജ്‌ കുമാര്‍ ഹിറാനി നേരത്തേ പ്രഖ്യാപിച്ചു കഴിഞ്ഞു - തന്റെ അടുത്ത സിനിമ മുന്നാഭായ്‌ - 3 ആയിരിക്കുമെന്ന്. 'മുന്നാഭായ്‌ ചലോ അമേരിക്ക' എന്ന് ചിത്രത്തിന്‌ പേരും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പഴയ മുന്നാഭായിയെ ഉടച്ചുവാര്‍ക്കാന്‍ തന്നെയാണ്‌ ഹിറാനിയുടെ തീരുമാനം. അതായത്‌, ചിലപ്പോള്‍ സഞ്ജയ്‌ ദത്ത്‌ 'മുന്നാഭായ്‌ - 3'യില്‍ ഉണ്ടായിരിക്കുമോ എന്ന കാര്യത്തില്‍ തന്നെ ഉറപ്പില്ല!

View Original Article     

സെന്‍സെക്‌സ് 17000 പോയന്റിനു താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 191.46 പോയിന്റിടിഞ്ഞ് 16859.68ലും നിഫ്റ്റി 58.15 പോയന്റ് താഴ്ന്ന് 16859.68 പോയിന്റിലും ക്ലോസ് ചെയ്തു. 16,978.36 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,608.09ലേക്ക് താഴ്ന്നു. 5094.15 പോയന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി ഒരവസരത്തില്‍ 4954.85ലേക്കും താഴ്ന്നു. എഫ്.എം.സി.ജി ഒഴികെയുളള എല്ലാ മേഖലകളിലെയും ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടര്‍ന്നതും വിപണിയെ താഴോട്ടു വലിച്ചു. എന്നാല്‍, ഐ.ടി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ബെല്‍, ഐഡിയ സെല്ലുല്ലാര്‍, എച്ച്. സി. എല്‍ ടെക്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, ഹീറോ ഹോണ്ടാ എന്നീ ഓഹരികള്‍ക്ക് തുടക്കത്തിലുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിഞ്ഞു. എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെ ചില കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ മോശമായതും ആഗോള വിപണികള്‍ താഴേക്ക് പോയതുമാണ് ഇന്ത്യന്‍ വിപണിക്ക് തുടക്കത്തില്‍ തിരിച്ചടിയായത്. വ്യാഴാഴ്ച ഡൗജോണ്‍സ് രണ്ട് ശതമാനവും നാസ്ഡാക്ക് 1.12 ശതമാനവും താഴ്ന്നിരുന്നു. അമേരിക്കയിലെ വലിയ ബാങ്കുകള്‍ളുടെ വലിപ്പത്തിലും....



View Original Article

സെന്‍സെക്‌സ് 17000 പോയന്റിനു താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 191.46 പോയിന്റിടിഞ്ഞ് 16859.68ലും നിഫ്റ്റി 58.15 പോയന്റ് താഴ്ന്ന് 16859.68 പോയിന്റിലും ക്ലോസ് ചെയ്തു. 16,978.36 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,608.09ലേക്ക് താഴ്ന്നു. 5094.15 പോയന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി ഒരവസരത്തില്‍ 4954.85ലേക്കും താഴ്ന്നു. എഫ്.എം.സി.ജി ഒഴികെയുളള എല്ലാ മേഖലകളിലെയും ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടര്‍ന്നതും വിപണിയെ താഴോട്ടു വലിച്ചു. എന്നാല്‍, ഐ.ടി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ബെല്‍, ഐഡിയ സെല്ലുല്ലാര്‍, എച്ച്. സി. എല്‍ ടെക്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, ഹീറോ ഹോണ്ടാ എന്നീ ഓഹരികള്‍ക്ക് തുടക്കത്തിലുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിഞ്ഞു. എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെ ചില കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ മോശമായതും ആഗോള വിപണികള്‍ താഴേക്ക് പോയതുമാണ് ഇന്ത്യന്‍ വിപണിക്ക് തുടക്കത്തില്‍ തിരിച്ചടിയായത്. വ്യാഴാഴ്ച ഡൗജോണ്‍സ് രണ്ട് ശതമാനവും നാസ്ഡാക്ക് 1.12 ശതമാനവും താഴ്ന്നിരുന്നു. അമേരിക്കയിലെ വലിയ ബാങ്കുകള്‍ളുടെ വലിപ്പത്തിലും....



View Original Article

സെന്‍സെക്‌സ് 17000 പോയന്റിനു താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 191.46 പോയിന്റിടിഞ്ഞ് 16859.68ലും നിഫ്റ്റി 58.15 പോയന്റ് താഴ്ന്ന് 16859.68 പോയിന്റിലും ക്ലോസ് ചെയ്തു. 16,978.36 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,608.09ലേക്ക് താഴ്ന്നു. 5094.15 പോയന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി ഒരവസരത്തില്‍ 4954.85ലേക്കും താഴ്ന്നു. എഫ്.എം.സി.ജി ഒഴികെയുളള എല്ലാ മേഖലകളിലെയും ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടര്‍ന്നതും വിപണിയെ താഴോട്ടു വലിച്ചു. എന്നാല്‍, ഐ.ടി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ബെല്‍, ഐഡിയ സെല്ലുല്ലാര്‍, എച്ച്. സി. എല്‍ ടെക്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, ഹീറോ ഹോണ്ടാ എന്നീ ഓഹരികള്‍ക്ക് തുടക്കത്തിലുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിഞ്ഞു. എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെ ചില കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ മോശമായതും ആഗോള വിപണികള്‍ താഴേക്ക് പോയതുമാണ് ഇന്ത്യന്‍ വിപണിക്ക് തുടക്കത്തില്‍ തിരിച്ചടിയായത്. വ്യാഴാഴ്ച ഡൗജോണ്‍സ് രണ്ട് ശതമാനവും നാസ്ഡാക്ക് 1.12 ശതമാനവും താഴ്ന്നിരുന്നു. അമേരിക്കയിലെ വലിയ ബാങ്കുകള്‍ളുടെ വലിപ്പത്തിലും....



View Original Article